വാഷിംഗ്ടണ്‍ ഡിസി: ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോംപിയോ പറഞ്ഞു.
ലിനിക്കിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ല- പോംപിയോ വ്യക്തമാക്കി.
ലിനിക്ക്, ഡിപ്പാര്‍ട്ട്‌മെന്റിന്റെ രീതികള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന കാര്യം പ്രസിഡന്റിപനോട് അറിയിച്ചിരുന്നുവെന്നും പോംപിയോ പറഞ്ഞു. അത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെറ പതിവുനടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…