പ്രധാന കോവിഡ് ആഘാതമേഖലയായി ന്യൂയോര്‍ക്കിനെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് ന്യൂയോര്‍ക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ജനസംഘ്യയുടെ അഞ്ചു ശതമാനത്തോളം, അതായത് ഏകദേശം 70 മില്ല്യന്‍ ആളുകളാണ് പുറത്തിറങ്ങാനാകാതെ വീടുകളില്‍ കഴിയുന്നത്.
ഹോട്ടലുകളും, സ്റ്റേഡിയങ്ങളും, പാര്‍ക്കിംഗ് ഏരിയകളുമെല്ലാം ആശുപത്രികളും ക്ലിനിക്കുകളുമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ പട്ടാളവും ദേശീയ ഗാര്‍ഡുകളുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെയാണ് ന്യൂയോര്‍ക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി പ്രഖ്യാപിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന്‍ 348 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 26,888 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…