ചെന്നൈ: സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷം പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിലായി. തന്റെ മകളെ ഹേമന്ത് മർദ്ദിച്ചുവെന്ന് ചിത്രയുടെ അമ്മ ആരോപിച്ചുവെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിത്ര ആത്മഹത്യ ചെയ്താണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ഹേമന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മരണം സംഭവിച്ച ദിവസം സീരിയലിൽ അവതരിപ്പിച്ച ഒരു രംഗം ഹേമന്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ തറക്കമുണ്ടായതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുതൽ ഒരു ടെലിവിഷൻ സീരിയലിലെ ചിത്രത്തിന്റെ അടുപ്പമുള്ള രംഗങ്ങളിൽ ഹേമന്ത് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആറു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…