മെല്‍ബണ്‍: ഇന്ത്യയും ഒസ്‌ട്രേലിയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങില്‍ ആഥിതേയര്‍ക്ക് കാലിടറി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങിഗ്‌സില്‍ ഒസ്‌ട്രേലിയയ്ക്ക് 195 റണ്‍സിന് ബാറ്റിങ് നിറുത്തേണ്ടി വന്നു. ഒസ്‌ട്രേലിയയ്ക്ക് വേണ്ടി മാര്‍നസ് ലബുഷെയ്‌നാണ് 48 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയത്.
മാത്യു വേഡ് 30 റണ്‍സും ട്രാവിസ് ഹെഡ് 38 റണ്‍സും ഒസ്‌ട്രേലിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ മാസ്റ്റര്‍ ബൗളര്‍ ബുംമ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി. അശ്വന്‍ മൂന്നു വിക്കറ്റുകളുമ സിറാജ് രണ്ടു വിക്കറ്റുകളും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഒന്നാം ദിനം കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സുമായി ബാറ്റിങ് ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…