ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി രാജ്യത്ത് ആറുമാസം വരെ താമസിക്കാൻ കഴിയും എന്ന് യുഎഇ. നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതൽ ആറ് മാസം വരെ ആളുകളെ തുടരാൻ അനുവദിക്കുന്നു.
ഈ പ്രഖ്യാപനം ജീവനക്കാർക്ക് ഒരു വലിയ ആശ്വാസം നൽകുന്നു, കാരണം ഇത് മറ്റൊരു ജോലി തേടാൻ അവർക്ക് ധാരാളം സമയം നൽകും എന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സ്യൂദി പറഞ്ഞു.
രാജ്യത്തെ പ്രതിഭകളെ നിലനിർത്തുന്നതിനായി 50 -ആം വർഷത്തെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇത് പ്രഖ്യാപിച്ചത്.
ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ…
ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിലെ ആദ്യ കരാറിനായി, നിർമ്മാണ സ്ഥാപനമായ ജോൺ സിസ്‌കിനെ ടെൻഡററായി തിരഞ്ഞെടുത്തു. വാറ്റ്,…
വാഷിംഗ്‌ടൺ ഡിസി: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ…
ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി…
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി…
ജീവനക്കാരുടെ പണിമുടക്ക് കാരണം non-life-threatening കോളുകൾക്ക് മറുപടി നൽകുന്നതിൽ നാഷണൽ ആംബുലൻസ് സർവീസിന് കാലതാമസം നേരിടേണ്ടിവരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്…