ജോർഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബുധനാഴ്ച 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജോർഹട്ട് ജില്ലയിലെ നീമതിഘട്ടിന് സമീപമാണ് സംഭവം.
കുറച്ച് ആളുകൾ സുരക്ഷിതരാണ്, എന്നാൽ ചില യാത്രക്കാരെ ഇപ്പോഴും കാണാനില്ല. കാണാതായ യാത്രക്കാരെ കണ്ടെത്താൻ ദേശീയ ദുരന്ത പ്രതികരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആർഎഫ്) രക്ഷാപ്രവർത്തനം നടത്തുന്നു.
“അപകടത്തിൽപ്പെട്ട ബോട്ടിൽ 50 ഓളം പേരുണ്ടായിരുന്നു, അതിൽ 40 പേരെ രക്ഷപ്പെടുത്തി,” ജോർഹട്ട് അഡീഷണൽ ഡിസി ദാമോദർ ബാർമാൻ പറഞ്ഞു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…