റഷ്യ: ലോകത്ത് ഇപ്പോള്‍ നിരവധി വാക്‌സിനുകള്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കേ, റഷ്യയിലെ വെക്ടര്‍ ഇന്‍സ്റ്ററ്റിയൂട്ട് നിരമ്മിച്ച രണ്ടാമത്തെ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഫലപ്രാപ്തിയുള്ള വിവരങ്ങളാണ് രണ്ടാമത്തെ വാക്‌സിനുകള്‍ക്കായി പുറത്തു വന്നത്.
നവംബറിലാണ് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂടട്ട് എപിവാക്‌കോറോണ വാക്‌സിന്‍ ക്ലിനിക്കല്‍ പഠനത്തിന് റഷ്യ വിധേയമാക്കിയത്. ഏറെ താമസിയാതെ വന്‍തോതില്‍ ഫിബ്രവരിയോടെ വാക്‌സിന്‍ ഉല്പാദനം ആരംഭിക്കുമെന്ന് റെഷ്യന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോലികോവ പറഞ്ഞു. 2020 ജൂലൈ മാസത്തിലാണ് റഷ്യയില്‍ ഈ വാക്‌സിനേഷനുള്ള ക്ലിനിക്കല്‍ അനുമതി ലഭിച്ചത്. സപ്തംബര്‍ 30 ഓടുകൂടി ആദ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി.
ഘട്ടം ഘട്ടമായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആദ്യം 14 പേര്‍ക്കും പിന്നീട് രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കുമാണ് കുത്തിവെപ്പ് നടത്തിയത്. ഇവരില്‍ എല്ലാവര്‍ക്കും മികച്ച ഫലങ്ങളാണ് നല്‍കിയത്. ആര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് റഷ്യ അവകാശപ്പെട്ടു.
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…