ഭോപ്പാൽ: ഷാദോൽ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി ഡോ. പ്രഭുരം ചൗധരി പറഞ്ഞു.
രണ്ട് ദിവസം മുതൽ ഏഴ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. കൂടാതെ ആശുപത്രിയിൽ ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. ‘മികച്ച ചികിത്സ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേസ് വിശകലനം ചെയ്യുന്നതിനായി ആശുപത്രി സന്ദർശിച്ച രണ്ട് സ്പെഷ്യലിസ്റ്റുകൾ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…