കെയ്‌റോ: ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അപ്പർ ഈജിപ്റ്റ് ഗവർണറേറ്റ് സൊഹാഗിലെ തഹ്ത ജില്ലയിൽ നടന്ന സംഭവത്തിൽ മെഡിക്കൽ സംഘങ്ങളെ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിവിധ മെഡിക്കൽ സ്‌പെഷ്യാലിറ്റികളിൽ നിന്ന് 52 മെഡിക്കൽ ടീമുകളുമായി കെയ്‌റോയിൽ നിന്ന് രണ്ട് വിമാനങ്ങൾ അയച്ചതായി ആരോഗ്യമന്ത്രി ഹാല സായിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അജ്ഞാതനായ ഒരാൾ അടിയന്തര ബ്രേക്ക് വലിച്ചതിന് ശേഷമാണ് കൂട്ടിയിടിച്ചതെന്ന് ഈജിപ്തിന്റെ റെയിൽവേ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. അശ്വനിൽ നിന്ന് കെയ്‌റോയിലേക്ക് പോകുന്ന ട്രെയിൻ ലക്‌സറിൽ നിന്ന് അലക്സാണ്ട്രിയയിലേക്ക് പോകുന്ന ട്രെയിനിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. അടിയന്തര ബ്രേക്ക് സജീവമായതിനെ തുടർന്ന് റെയിൽവേ ലൈനിൽ കുടുങ്ങുകയായിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…