ജിദ്ദ: സ്വകാര്യ മേഖലയിൽ വലിയ തോതിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിൽ 86 ശതമാനം ജോലികളും സ്വദേശിവത്ക്കരിക്കുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണു അധികൃതർ സൂചിപ്പിക്കുന്നത്.
കരാറുകൾ പ്രകാരം 2021 ൽ മാത്രം 3,60,000 തൊഴിലുകളിൽ സൗദിവത്ക്കരണം നടപ്പാക്കാൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.
അഞ്ച് പ്രത്യേക മേഖലകളിൽ സ്വദേശിവത്ക്കരണം പൂർത്തിയാകുന്നതോടെ അടുത്ത വർഷത്തോടെ 1,24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…