ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍കഷകരുടെ പ്രാഥമിക ആവശ്യം. അതില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്നും കണിശമായി പ്രഖ്യാപിച്ച് ഒരേ നിലപാടില്‍ തന്നെ തുടരുകയാണ്.
എന്നാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കണമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്നു തന്നെയാണ് ആവശ്യം. ജനുവരി 15 ന് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം സ്വാഗതം ചെയ്തു. എന്നാല്‍ മറ്റൊരു വിഭാഗം മാത്രമാണ് ഇതിന് എതിരെ നിലപാടുകളുമായി നില്‍ക്കുന്നത്. എന്നാല്‍ രജ്യത്തിന്റെ മുഴുവന്‍ താല്‍പര്യവും മനസ്സില്‍ വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…