ബ്രിട്ടണ്‍: ജനിതക വ്യതിയാനം സംഭവച്ച കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ ദേശീയ തലത്തില്‍ വീണ്ടും ശക്തമായ ലോക്ഡൗണ്‍ നടപ്പിലാക്കി. ഒന്നര മാസക്കാലത്തേക്കാണ് ലോക്ഡൗണ്‍. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഈ പ്രഖ്യാപനം ഇന്നലെ പൊതുജനങ്ങളോട് തുറന്നു പറഞ്ഞത്.
നിയമപ്രകാരം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫിബ്രവരി പകുതിവരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. അനിയന്ത്രിതമായ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരിഗണിച്ചാണ് ഈ ലോക്ഡൗണ്‍ ഉടനടി പ്രാബല്ല്യത്തില്‍ വരുത്തിയത്. അത്യാവശ്യ സര്‍വ്വീസുകള്‍ അല്ലാത്ത എല്ലാം അടച്ചിടുമെന്നാണ് നിയമം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ വിഭാഗങ്ങളും, പൊതുനിരത്തുകള്‍, മറ്റു സര്‍വീസുകള്‍ എല്ലാം നിര്‍ത്തലാക്കി. ഭക്ഷണ സാധനത്തിനും മെഡിക്കല്‍ ആവശ്യത്തിനുള്ളവ മാത്രമാണ് ഇപ്പോള്‍ വളരെ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…