കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍ ചേര്‍ന്ന കൂട്ടയോഗത്തിലാണെന്ന് പോലീസ്. ഈ യോഗത്തില്‍ കക്ഷിയെ സ്വാധീനിക്കാന്‍ കത്തെഴുതി പോലീസിന്റെ സംശയത്തിന്റെ നിഴലിലായ ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പുതിയ അന്വേഷണം.
നടിയെ അക്രമിച്ച സംഭവത്തിന്റെ വിചാരണ ആരംഭിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ അതിന് തൊട്ടുമുന്‍പ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ വച്ച് ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിക്കാനും ഗൂഡാലോചനകള്‍ നടത്താനുമായി യോഗം ചേര്‍ന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. ഈ കേസിന് തൊട്ടുമുന്‍പ് യോഗം ചേര്‍ന്നതാണ് സംശയത്തിന്റെ നിഴല്‍ വീഴാനുള്ള പ്രധാന കാരണം. എന്നാല്‍ കാസര്‍കോഡുനിന്നും പ്രദീപ് ആരൊയൊക്കെ ബന്ധപ്പെട്ടുവെന്നും മറ്റുമുള്ള പ്രധാന വിവരങ്ങള്‍ ഇതിനകം പോലീസിന് ലഭ്യമായിട്ടുണ്ട്.
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…
കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…
ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി.…
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…