കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍ ചേര്‍ന്ന കൂട്ടയോഗത്തിലാണെന്ന് പോലീസ്. ഈ യോഗത്തില്‍ കക്ഷിയെ സ്വാധീനിക്കാന്‍ കത്തെഴുതി പോലീസിന്റെ സംശയത്തിന്റെ നിഴലിലായ ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പുതിയ അന്വേഷണം.
നടിയെ അക്രമിച്ച സംഭവത്തിന്റെ വിചാരണ ആരംഭിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ അതിന് തൊട്ടുമുന്‍പ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ വച്ച് ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിക്കാനും ഗൂഡാലോചനകള്‍ നടത്താനുമായി യോഗം ചേര്‍ന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. ഈ കേസിന് തൊട്ടുമുന്‍പ് യോഗം ചേര്‍ന്നതാണ് സംശയത്തിന്റെ നിഴല്‍ വീഴാനുള്ള പ്രധാന കാരണം. എന്നാല്‍ കാസര്‍കോഡുനിന്നും പ്രദീപ് ആരൊയൊക്കെ ബന്ധപ്പെട്ടുവെന്നും മറ്റുമുള്ള പ്രധാന വിവരങ്ങള്‍ ഇതിനകം പോലീസിന് ലഭ്യമായിട്ടുണ്ട്.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…