തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 5000 ത്തോളം പേര്‍ക്ക് പിഴ ലഭിച്ചു. എല്ലാത്തിലും കൂളിങ്, കര്‍ട്ടണ്‍ എന്നിവയാണ് അധികവും ചാര്‍ജ് ചെയ്തത്. ഞായറാഴ്ച മുതലാണ് കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കൂളിങ് ഉപയോഗിക്കുന്നവരുടെ വേട്ട ട്രാഫിക് പോലീസ് ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞും ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് നിരവധി പേരെ ചാര്‍ജ്ജിനെടുത്തത്.
മന്ത്രിമാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ക്ക് പോലും എല്ലാം നീക്കി ഇട്ട് ഉപയോഗിക്കേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതോടെ കടുത്ത വിമര്‍ശനം വന്നു. അതോടെയാണ് ഈ ഓപ്പറേഷന്‍ ഉടനെ നിര്‍ത്താന്‍ എം.വി.ഡി തയ്യാറാകേണ്ടി വന്നത്. എന്നാല്‍ സാധാരണ നിലയ്ക്കുള്ള വാഹന പരിശോധന തുടരും.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…