തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 5000 ത്തോളം പേര്‍ക്ക് പിഴ ലഭിച്ചു. എല്ലാത്തിലും കൂളിങ്, കര്‍ട്ടണ്‍ എന്നിവയാണ് അധികവും ചാര്‍ജ് ചെയ്തത്. ഞായറാഴ്ച മുതലാണ് കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കൂളിങ് ഉപയോഗിക്കുന്നവരുടെ വേട്ട ട്രാഫിക് പോലീസ് ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞും ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് നിരവധി പേരെ ചാര്‍ജ്ജിനെടുത്തത്.
മന്ത്രിമാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ക്ക് പോലും എല്ലാം നീക്കി ഇട്ട് ഉപയോഗിക്കേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതോടെ കടുത്ത വിമര്‍ശനം വന്നു. അതോടെയാണ് ഈ ഓപ്പറേഷന്‍ ഉടനെ നിര്‍ത്താന്‍ എം.വി.ഡി തയ്യാറാകേണ്ടി വന്നത്. എന്നാല്‍ സാധാരണ നിലയ്ക്കുള്ള വാഹന പരിശോധന തുടരും.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…