തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 5000 ത്തോളം പേര്‍ക്ക് പിഴ ലഭിച്ചു. എല്ലാത്തിലും കൂളിങ്, കര്‍ട്ടണ്‍ എന്നിവയാണ് അധികവും ചാര്‍ജ് ചെയ്തത്. ഞായറാഴ്ച മുതലാണ് കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കൂളിങ് ഉപയോഗിക്കുന്നവരുടെ വേട്ട ട്രാഫിക് പോലീസ് ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞും ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് നിരവധി പേരെ ചാര്‍ജ്ജിനെടുത്തത്.
മന്ത്രിമാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ക്ക് പോലും എല്ലാം നീക്കി ഇട്ട് ഉപയോഗിക്കേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതോടെ കടുത്ത വിമര്‍ശനം വന്നു. അതോടെയാണ് ഈ ഓപ്പറേഷന്‍ ഉടനെ നിര്‍ത്താന്‍ എം.വി.ഡി തയ്യാറാകേണ്ടി വന്നത്. എന്നാല്‍ സാധാരണ നിലയ്ക്കുള്ള വാഹന പരിശോധന തുടരും.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…