13 വയസുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടപ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കിൽ ഇടിച്ച് ദാരുണാന്ത്യം. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇൻഡോർ-ഇച്ചാപൂർ ഹൈവേയിലാണ് സംഭവം. അമ്മയോടും സഹോദരിയോടും ഒപ്പം ഖണ്ട്വയിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന തമന്നയാണ് മരിച്ച പെൺകുട്ടി.
ഇൻഡോറിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു തമന്നയും അമ്മയും സഹോദരിയും. ബസിൽ യാത്ര ചെയ്യുന്നതിനിടെ അവൾ പെട്ടെന്ന് ഛർദ്ദിക്കാനായി ജനാലയിൽ നിന്ന് തല പുറത്തേക്കിട്ടു. അതേ നിമിഷം തന്നെ എതിർദിശയിൽ നിന്ന് വരുന്ന ഒരു ട്രക്ക് അവളുടെ തല ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…