24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ സി -17 ഹെവി-ലിഫ്റ്റ് എയർക്രാഫ്റ്റ് ഉപയോഗിച്ച് കാബൂളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കാബൂൾ സമയം രാവിലെ എട്ടുമണിയോടെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്ന് ഐഎഎഫ് വിമാനം പറന്നത് എടിസി കൈകാര്യം ചെയ്യുന്ന യുഎസ് സേനയുടെ സഹായത്തോടെയാണ്.
കാബൂളിലെ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ ഒഴിപ്പിക്കലിനായി കാബൂളിലേക്ക് സിവിലിയൻ വിമാനങ്ങൾ അനുവദിക്കാൻ യുഎസ് സേനയ്ക്കായി ഇന്ത്യ ഇപ്പോൾ കാത്തിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…