2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ പാക്കിസ്ഥാനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ‘ലൈഫ് ഇൻഷുറൻസ്’ പോളിസി വാങ്ങിയിരുന്നതായി റിപ്പോർട്ട്.
അദ്ദേഹത്തിനും ഒളിവിൽ പോയ കൂട്ടാളികൾക്കുമെതിരായ തീവ്രവാദ ഫണ്ടിംഗ് കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ ഇയാൾക്ക് 3.2 കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
ഈ തുക സർക്കാർ ഖജനാവിലേക്ക് നൽകാനാണ് ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചത്. 2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് മുല്ല മൻസൂർ കൊല്ലപ്പെട്ടത്.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…