2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ പാക്കിസ്ഥാനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ‘ലൈഫ് ഇൻഷുറൻസ്’ പോളിസി വാങ്ങിയിരുന്നതായി റിപ്പോർട്ട്.
അദ്ദേഹത്തിനും ഒളിവിൽ പോയ കൂട്ടാളികൾക്കുമെതിരായ തീവ്രവാദ ഫണ്ടിംഗ് കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ ഇയാൾക്ക് 3.2 കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
ഈ തുക സർക്കാർ ഖജനാവിലേക്ക് നൽകാനാണ് ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചത്. 2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് മുല്ല മൻസൂർ കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…