രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു. നാവികസേനയിലെ മുങ്ങൽ വിദഗ്ധർ മലിനീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോംബ് വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചത് .
5400 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. പിയാസ്റ്റ് കനാലിന് സമീപമുള്ള പ്രദേശത്ത് നിന്ന് 750 ലധികം പേരെ ഒഴിപ്പിച്ചു. ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് (RAF) ഉപയോഗിച്ച ടാൽബോയ് ബോംബ് കഴിഞ്ഞ വർഷമാണ് കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്..
1945 ൽ ജർമ്മൻ ക്രൂയിസർ ലുറ്റ്‌സോവിനു നേരെയുണ്ടായ ആക്രമണത്തിൽ ബോംബ് RAF ഉപേക്ഷിച്ചു പോവുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏറ്റവും വലിയ ബോംബാണിത് എന്നാണ് അറിയപ്പെടുന്നത്.
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…