തിരുവനന്തപുരം: ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചതിന് ശേഷമാണ് കേസ് ഒത്തുതീർപ്പായത്. കിട്ടാനുള്ള പണം മുഴുവന്‍ പരാതിക്കാരന് തിരികെല ഭിച്ചതോടുകൂടിയാണ് കേസ് ഒത്തുതീർപ്പിലേക്കെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി യുടെ അടക്കം ഇടപെടൽ ഉണ്ടായിരുന്നു.
പാലക്കാട്ടെ ഒരു കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി. കേസില്‍ കുമ്മനം രാജശേഖരൻ നാലാം പ്രതിയും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീൺ ഒന്നാം പ്രതിയുമായിരുന്നു. കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി തുടങ്ങാനാണു പണം ഇവർ കൈപ്പറ്റിയത്. എന്നാൽ വർഷങ്ങളായിട്ടും സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി.
പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തനിയ്ക്ക് പണം തിരികെ ലഭിച്ചെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…