ബെംഗളൂരു: പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ആ അധികാരം നിശ്ചിത അധികൃതരിൽ മാത്രം നിക്ഷിപ്തമാണെന്നും കർണാടക ഹൈക്കോടതി വിധിച്ചു. പാസ്പോർട്ട് ആക്ട് പ്രത്യേക നിയമമാണ്. കോടതിക്ക് ഏതു രേഖകളും പിടിച്ചുവയ്ക്കാൻ അവകാശം നൽകുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ 104–ാം വകുപ്പ് അതുകൊണ്ടു തന്നെ പാസ്പോർട്ടിനു മാത്രം ബാധകമല്ല.
മണിപ്പാൽ ഗ്രൂപ്പിൽനിന്നു പണം തട്ടിയെന്ന കേസിലെ പത്താം പ്രതി പ്രവീൺ സുരേന്ദ്രന്റെ അപ്പീൽ ഹർജിയിലാണു വിധി. പാസ്പോർട്ട് തിരികെയാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയ കീഴ്ക്കോടതി വിധി നിലനിൽക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെങ്കിൽ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ ആവശ്യപ്പെട്ട് പാസ്പോർട്ട് അതോറിറ്റിയെ സമീപിക്കാൻ പൊലീസിനോടു നിർദേശിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…