ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. ഫെഡറൽ നിയമം 14 (2014) പ്രകാരം പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുംവിധം മനപ്പൂർവം വൈറസുകൾ പരത്തുന്നവർ ജയിൽ ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സെയിഫ് അൽ ഷംസി പറഞ്ഞു.
കൂടാതെ, തങ്ങൾക്ക് രോഗബാധയുണ്ടെന്നു മനസിലാക്കുകയും ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്ത് അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നവര്‍ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയനുഭവിക്കുകയും 10,000 മുതൽ അരലക്ഷം ദിർഹം വരെ പിഴയൊടുക്കുകയും ചെയ്യണം. അതുപോലെ രോഗ ബാധിതനായ ശേഷം രാജ്യത്തെത്തുന്നവരും നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…