റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് ഈ വർഷവും വാർഷിക തീർത്ഥാടനം നടത്തുന്നത് വിലക്കി സൗദി അറേബ്യൻ സർക്കാർ. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.
പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും 60,000 തീർഥാടകരെ മാത്രമേ ഈ വർഷം വാർഷിക തീർത്ഥാടനം നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയ 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ് നടത്താൻ ആഗ്രഹിക്കുന്നവർ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായിരിക്കണം.
നേരത്തെ, സൗദി സർക്കാർ ഹജ്ജിനായി വിദേശികളെ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇക്കാര്യത്തിൽ എസ്ഒപികൾക്ക് അന്തിമരൂപം നൽകാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് താമസിക്കുന്ന ആയിരത്തോളം പേരെ മാത്രമാണ് തീർത്ഥാടനത്തിനായി തിരഞ്ഞെടുത്തത്
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…