ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസുകൾക്ക് തടയിടുന്നതിനായി വിവിധ തരത്തിലുള്ള നടപടികൾ അനിവാര്യമായും നടപ്പാക്കേണ്ടതുണ്ടെന്ന് സൗദി ശൂറാ മെംബർ ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു.
രാജ്യത്ത് നിലവിലുള്ള കഫാല (സ്പോൺസർഷിപ്പ്) സംവിധാനം ഒഴിവാക്കണമെന്നതാണു ഫഹദ് ബിൻ ജുമുഅയുടെ ഒന്നാമത്തെ ആവശ്യം.
ചെറുകിട സ്ഥാപനങ്ങളുടെ ഉടമകൾ ആ സ്ഥാപനങ്ങളിൽ നിർബന്ധമായും ജോലി ചെയ്യണമെന്ന നിയമം കൊണ്ട് വരണമെന്നും ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെടുന്നു.
ഇഖാമയിൽ പരമാവധി താമസ കാലാവധി രണ്ടോ മൂന്നോ വർഷമാക്കി ചുരുക്കണമെന്നതും ഫഹദ് ബിൻ ജുമുഅ ആശ്യപ്പെടുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…