ജിദ്ദ: സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ ആവശ്യപ്പെട്ടു.
ജൂലൈ 22 (ദുൽഹിജ്ജ 1) മുതൽ ഇൻഷൂറൻസ് കാലാവധിയില്ലാത്ത വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് ആയി പിഴ ചുമത്തുന്ന സംവിധാനം നിലവിൽ വരുമെന്നതിനാലാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
എല്ലാവരും വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അത് അപകടം സംഭവിക്കുന്ന പക്ഷം ആനുകൂല്യങ്ങൾ ലഭ്യമാകാൻ സഹായകരമാകുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.
വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലാതിരുന്നാൽ ഈടാക്കുന്ന പിഴ നിലവിൽ 100 മുതൽ 150 റിയാൽ വരെയാണ്.
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…
വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…