അയർലണ്ടിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തില്ലെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി Micheál Martin. കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുമെന്ന് പ്രചരണം വ്യാപകമായിരുന്നു.
നിലവിൽ ഇന്ധനത്തിന്റെ എനർജിയുടെ വില വർധിക്കുന്നത് ആശങ്കയോടെയാണ് സർക്കാർ കാണുന്നത്. എന്നിരുന്നാലും ഉടനെ ഇന്ധന റേഷനിംഗ് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.ഉക്രെയ്ൻ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിട്ടില്ല. പെട്രോൾ, ഡീസൽ ക്ഷാമം മുന്നിൽക്കണ്ട് സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏതു സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണ്. കൂടാതെ,നാഷണൽ ഓയിൽ റിസർവ് ഏജൻസി കരുതൽ ശേഖരമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.നിലവിൽ നോർവേയിൽ നിന്നും യുകെയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്.
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…