വെല്ലിംഗ്ടൺ: കഴിഞ്ഞയാഴ്ചത്തെ അട്ടിമറിയെത്തുടർന്ന് ന്യൂസിലൻഡ് മ്യാൻമറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും സൈനിക നേതാക്കൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ ചൊവ്വാഴ്ച അറിയിച്ചു.
മ്യാന്‍മറിലെ മിലിറ്ററി സര്‍ക്കാരിന് ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി. മിലിറ്ററി സര്‍ക്കാരിനൊപ്പം നൽകുന്ന പദ്ധതികളോ ആനുകൂല്യങ്ങളോ ഉൾപ്പെടില്ലെന്നും ന്യൂസിലാന്റ് ഉറപ്പുവരുത്തും, ആര്‍ഡന്‍ കൂട്ടിച്ചേർത്തു. അതേസമയം 2018 മുതല്‍ 2021 വരെ 30 മില്ല്യണ്‍ യു.എസ് ഡോളറിന്റെ സഹായം മ്യാന്‍മറിന് ന്യൂസിലാന്‍ഡ് അനുവദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
സൈനിക നേതൃത്വത്തിലുള്ള സർക്കാരിന്റെ നിയമസാധുത ന്യൂസിലാന്റ് അംഗീകരിക്കുന്നില്ലെന്നും തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കാനും സിവിലിയൻ ഭരണം പുനസ്ഥാപിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂത പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…