ലഖ്‌നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാർജുകൾ 10 മടങ്ങ് വരെ അഡാനി ഗ്രൂപ്പ് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ലോക്ഡൗണ്‍ കാലയളവ് മുതലെടുത്താണ് വര്‍ധനയെന്നാണ് സൂചന.
മുമ്പ് സർക്കാർ നടത്തിയിരുന്ന അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലഖ്‌നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ ഓപ്പറേറ്റിങ് കരാർ 2019 ൽ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പ് നേടി. എയര്‍പോര്‍ട്ട് എറ്റെടുത്തതിന് ശേഷം 2020 അവസാനത്തോടെ ഹാന്‍ഡ്ലിംഗ് എന്ന കമ്പനിയെ വിമാനത്താവള നടത്തിപ്പിനായി അദാനി ഏല്‍പ്പിച്ചിരുന്നു.
എന്നിരുന്നാലും, ചാർജുകൾ വർദ്ധിച്ചിട്ടും സേവന നിലവാരത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ഫ്ലൈറ്റ് ഓപ്പറേറ്റർമാർ പരാതിപ്പെടുന്നു. ചാർജുകളുടെ ഈ വലിയ വർധനയെ ന്യായീകരിക്കുന്നതിന് സേവനങ്ങളിൽ കാര്യമായ പുരോഗതിയില്ല. കൂടാതെ, ലഖ്‌നൗവിലേക്കുള്ള ഈ ബിസിനസ് ജെറ്റ് വിമാനങ്ങളിൽ പലതും മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകളാണ്
അതേസമയം,സംഭവത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…