ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിപ്രദേശമായ ബുംല പാസിന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചൈന നിർമിച്ച ഗ്രാമങ്ങളെന്നാണ് റിപ്പോർട്ട്.
ആദ്യ ഗ്രാമത്തിൽ 20 കെട്ടിടങ്ങളുണ്ട്, 2020 ഫെബ്രുവരി 17ഓടെ യാണ് ഈ ഗ്രാമത്തിന്റെ നിർമാണം പൂർത്തിയായത്. രണ്ടാമത്തെ ഗ്രാമത്തിന്റെ നിർമാണം നവംബർ 28 ഓടെ പൂർത്തിയായി, ഇവിടെ 50 ഓളം കെട്ടിടങ്ങളാണുള്ളത്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുമാണ് ഉള്ളത് എന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഭൂട്ടാനിൽ ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഒരാഴ്ച മുൻപ് പുറത്തുവന്നിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…