ന്യൂഡല്‍ഹി: ദീര്‍ഘകാലം ശശുസംരക്ഷണ സ്ഥാപനങ്ങളില്‍ അഥവാ സി.സി.ഐ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കോവിഡ് കാലഘട്ടമായതിനാല്‍ വിണ്ടും പഴയതു പോലെ രക്ഷിതാക്കളുടെ കൂടെ കഴിയുകയാണ്. എന്നാല്‍ ഈ ഓരോ കുട്ടികളുടെയും വിദ്യഭ്യാസത്തിന്റെ ചിലവുകളിലേക്കായി പ്രതിമാണം ഓരരോ കുട്ടികള്‍ക്കും പ്രത്യേകം 2000 രൂപവച്ച് നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പഠനമാണ് നടന്നു വരുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍വരെ ഇത്തരം വിദ്യാഭ്യാസം തുടരാനാണ് സാധ്യത കൂടുതല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവിടെ ദീര്‍ഘകാലമായി താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ജില്ലാ ശശിുസംരക്ഷണ യൂണിറ്റുകളോട് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഉള്‍പ്പെടെടയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സി.സി.ഐ കളിലെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കിയെന്നും അവരുടെ വിദ്യാഭ്യാസം സുഗമമായി നടത്തിക്കൊണ്ടുപോവാനുള്ള അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണമന്നെ ജസ്റ്റിസ് എല്‍. നാഗേശ്വരറ റാവു അധ്യക്ഷനായ ബെഞ്ച് ഇതോടൊപ്പം വ്യക്തമാക്കി. കുടുംബത്തോടെ മാറിയ കുട്ടികള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങളില്‍ സഹായം തുടരണമെന്നും കോടതി ഇതോടൊപ്പം വ്യക്തമാക്കി. സി.സി.ഐ കളിലും പിന്നീട് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ചും മറ്റും അഅമിക്കസ് ക്യൂറി അഭഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…