വാഷിങ്ടണ്‍: യു.എസ്. കാപ്പിറ്റോളിനെതിരെയുണ്ടായ അക്രമണത്തില്‍ ലോകം തന്നെ ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. അക്രമണത്തില്‍ മരണങ്ങളും നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. അമേരിക്കയ്ക്ക് തന്നെ നാണക്കെടുണ്ടാക്കിയ സംഭവത്തില്‍ അക്രമണത്തിന് ഇടയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ 37 പേര്‍ക്കെതിരെ എഫ്.ബി.ഐ അന്വേഷണം സമഗ്രമായി ആരംഭിച്ചു.
ഡോണാള്‍ഡ് ട്രംപ് അനുകൂലികള്‍ നിയുക്ത പ്രസിഡണ്ടായ ജോ ബൈഡനെതിരെ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. ലഹളയ്ക്കിടയില്‍ ബ്രയന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചാണ് കൊലപാതകം നടത്തിയത്. അതി ഭീകരമായി പരിക്കേറ്റ ബ്രയാന്‍ ആശുപത്രിയില്‍ കിടന്ന് അടുത്ത ദിവസമാണ് മരണപ്പെട്ടത്.
വാഷിങ്ടണിലെ മെട്രോപോളിറ്റന്‍ ക്ലബ്ബാണ് മരണത്തിന് എതിരെ കേസ് എടുത്തിരിക്കുന്നത്. കേസ് എഫ്.ബി.ഐക്ക് കൈമാറി. യു.എസ്. കാപ്പിറ്റോള്‍ ലഹളയില്‍ ഇപ്പോള്‍ അഞ്ചുപേരാണ് മരണപ്പെട്ടത്. ലോകം തന്നെ ഞെട്ടിപ്പോയ സംഭവമായിരുന്നു ട്രംപ് അനുകൂലികള്‍ മനപ്പൂര്‍വ്വം കാപ്പിറ്റോളില്‍ നടത്തിയത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…