തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റ ഭാഗമായി ലോക്ഡൗണ്‍ 5 ന്റെ ഭാഗമായി നിലനിന്നിരുന്ന നിരോധനാജ്ഞ ഇന്നലെ മുതല്‍ കാലാവധി കഴിഞ്ഞു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് നിരക്കുകള്‍ കേരളത്തില്‍ കുറഞ്ഞതും പലയിടത്തും നിയന്ത്രണങ്ങള്‍ കര്‍ശനമായതും കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ നാലാഴ്ചകളിലായി ക്രാതീതമായി വര്‍ദ്ധിക്കാത്ത സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ 144 ഉണ്ടാവില്ലെന്നാണ് അധികാരികളും അറിയിച്ചത്. കൂടാതെ ഇലക്ഷന്‍ സാഹചര്യവും കൂടെ നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞക്ക് ഇനി അയവുണ്ടാവും.
എന്നാല്‍ കോവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് കര്‍ശന നിയമം തന്നെ ആയിരിക്കും. സാമൂഹിക അകലങ്ങള്‍ പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും അനുമതിയില്ലാതെ ആളുകള്‍ കൂടുതലായി ഒത്തുകൂടുന്നതും കര്‍ശനാമായി തന്നെ തുടരും.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…