തിരുവനന്തപുരം: കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അഭയാർഥി ക്യാംപിൽനിന്ന് 2021ൽ 80 പേർ കാനഡയിലേക്കു പോയ കേസിലാണ് അറസ്റ്റ്.
നീണ്ടകരയിൽ നിന്നാണ് ബന്ധുവായ കരുണാനിധിയുടെ നിർദേശം അനുസരിച്ച് ഈശ്വരി ബോട്ട് വാങ്ങിയത്. കാനഡയിലേക്കു പോയവരെ ഡീഗോഗാർഷ്യ ദ്വീപിൽവച്ച് ബ്രിട്ടീഷ് നാവികസേന പിടികൂടിയിരുന്നു.
നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മനുഷ്യക്കടത്തിനായാണ് ബോട്ട് വാങ്ങുന്നതെന്ന് അറിയില്ലെന്നായിരുന്നു ഈശ്വരിയുടെ മൊഴി. എന്നാൽ, ഈശ്വരിക്ക് കടത്തലിന്റെ വിവരം അറിയാമായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് രാമേശ്വരത്ത് എത്തിച്ച് ഡീസൽ ടാങ്കിന്റെ സംഭരണ ശേഷി കൂട്ടിയതായി ക്യൂ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…