ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച് ലോക റെക്കോര്‍ഡിന് ഉടമയായി തീര്‍ന്നു.
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്. ഏറ്റവും കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചു തീര്‍ത്തതിനാണ് വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് ഈ അധ്യാപിക അര്‍ഹയായത്. കോവിഡ് കാലഘട്ടത്തെ മനോഹരമായി എങ്ങിനെ ഉപയോഗിക്കാമെന്നുകൂടെ ഈ ടീച്ചര്‍ കുട്ടികള്‍ക്ക് മാതൃകയായി കാണിച്ചുുകൊടുത്തു.
ലോക്ഡൗണ്‍ തുടങ്ങിയ കാലത്ത് കൗതുകത്തോടെയാണ് ആദ്യ പഠനത്തിന് തയ്യാറയത്. തുടര്‍ന്ന് ഒരേ സമയം ഇത്തരം പഠനത്തിനായി ഓണ്‍ ലൈന്‍ മാതൃക സ്വീകരിച്ചു. തുടര്‍ന്ന് ഒരേ സമയം പല കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. തുടര്‍ന്നാണ് നിരവധി പഠനങ്ങളിലേക്ക് നീങ്ങിയത്.
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…