ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച് ലോക റെക്കോര്‍ഡിന് ഉടമയായി തീര്‍ന്നു.
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്. ഏറ്റവും കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചു തീര്‍ത്തതിനാണ് വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് ഈ അധ്യാപിക അര്‍ഹയായത്. കോവിഡ് കാലഘട്ടത്തെ മനോഹരമായി എങ്ങിനെ ഉപയോഗിക്കാമെന്നുകൂടെ ഈ ടീച്ചര്‍ കുട്ടികള്‍ക്ക് മാതൃകയായി കാണിച്ചുുകൊടുത്തു.
ലോക്ഡൗണ്‍ തുടങ്ങിയ കാലത്ത് കൗതുകത്തോടെയാണ് ആദ്യ പഠനത്തിന് തയ്യാറയത്. തുടര്‍ന്ന് ഒരേ സമയം ഇത്തരം പഠനത്തിനായി ഓണ്‍ ലൈന്‍ മാതൃക സ്വീകരിച്ചു. തുടര്‍ന്ന് ഒരേ സമയം പല കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. തുടര്‍ന്നാണ് നിരവധി പഠനങ്ങളിലേക്ക് നീങ്ങിയത്.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…