മെല്‍ബണ്‍: ഇന്ത്യയും ഒസ്‌ട്രേലിയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങില്‍ ആഥിതേയര്‍ക്ക് കാലിടറി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങിഗ്‌സില്‍ ഒസ്‌ട്രേലിയയ്ക്ക് 195 റണ്‍സിന് ബാറ്റിങ് നിറുത്തേണ്ടി വന്നു. ഒസ്‌ട്രേലിയയ്ക്ക് വേണ്ടി മാര്‍നസ് ലബുഷെയ്‌നാണ് 48 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയത്.
മാത്യു വേഡ് 30 റണ്‍സും ട്രാവിസ് ഹെഡ് 38 റണ്‍സും ഒസ്‌ട്രേലിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ മാസ്റ്റര്‍ ബൗളര്‍ ബുംമ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി. അശ്വന്‍ മൂന്നു വിക്കറ്റുകളുമ സിറാജ് രണ്ടു വിക്കറ്റുകളും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഒന്നാം ദിനം കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സുമായി ബാറ്റിങ് ചെയ്യുന്നുണ്ട്.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…