ന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയതിനെ തുടർന്നാണ് മമതയുടെ പ്രതിഷേധം.ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി രാജീവ സിൻഹ പങ്കെടുക്കുമെന്നാണ് വിവരം.
കൊറോണക്കാലത്തും ബംഗാൾ മുഖ്യമന്ത്രിയെ നിശബ്ദയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പാർത്ഥാ ചാറ്റർജി ആരോപിച്ചു.കേന്ദ്ര സഹായമായി പ്രഖ്യാപിച്ച് 50,000 കോടി രൂപ ഇതുവരെ സംസ്ഥാനത്ത് നൽകിയില്ലെന്നും ഇക്കാര്യം മമതാ ബാനർജി ഉന്നയിക്കുമെന്ന് ഭയന്നാണ് യോഗത്തിൽ സംസാരിക്കാൻ അനുമതി നൽകാത്തതെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ആരോപിച്ചു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…