ന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയതിനെ തുടർന്നാണ് മമതയുടെ പ്രതിഷേധം.ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി രാജീവ സിൻഹ പങ്കെടുക്കുമെന്നാണ് വിവരം.
കൊറോണക്കാലത്തും ബംഗാൾ മുഖ്യമന്ത്രിയെ നിശബ്ദയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പാർത്ഥാ ചാറ്റർജി ആരോപിച്ചു.കേന്ദ്ര സഹായമായി പ്രഖ്യാപിച്ച് 50,000 കോടി രൂപ ഇതുവരെ സംസ്ഥാനത്ത് നൽകിയില്ലെന്നും ഇക്കാര്യം മമതാ ബാനർജി ഉന്നയിക്കുമെന്ന് ഭയന്നാണ് യോഗത്തിൽ സംസാരിക്കാൻ അനുമതി നൽകാത്തതെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ആരോപിച്ചു.
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…
റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…
ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…
ഡബ്ലിനിലെ ഫിംഗ്‌ലാസിലെ മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് പ്രദേശം. ഒരു മണിക്കൂറിനുള്ളിൽ 9.6…
ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച…