ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 300ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ പ്രവേശിപ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇതിനോടകം സജ്ജമാക്കിക്കഴിഞ്ഞു.
ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ ഒരാഴ്ചയിലേറെ മെഡിക്കല്‍ സംഘത്തിന്റെസ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമന്നാണ് വിവരം. രണ്ട് സ്റ്റെപ്പുകളായാണ് പരിശോധനകള്‍ നടക്കുക. വിദ്യാര്‍ഥികള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കും.
അതിനു ശേഷമാകും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വാര്‍ഡുകളിലേക്ക് ഇവരെ മാറ്റുക. ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക് അവരെ മാറ്റും.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…