കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിക്കുകയാണ്.
കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെലിവറി ജീവനക്കാര്‍
ജോലി ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
ദക്ഷിണ കൊല്‍ക്കത്തയില്‍ ഇവര്‍ പോലീസ് സ്റ്റേഷന് പുറത്ത് കമ്പനി തങ്ങള്‍ക്ക് നല്‍കിയ യൂണിഫോം കത്തിച്ച്പ്ര തിഷേധിക്കുകയും ചെയ്തു.
സൊമാറ്റോയില്‍ നിന്ന് തങ്ങള്‍ പടിയിറങ്ങുകയാണെന്നും ഉപഭോക്താക്കള്‍ ഈ കമ്പനിയെ ഉപേക്ഷിക്കുമെന്നാണ് തങ്ങള്‍
കരുതുന്നതെന്നും ഇവര്‍ പറയുന്നു.
രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. രാജ്യത്തിന്‍റെ പല ഭാഗത്തും ചൈനയ്ക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…