ടൊറന്റോ: ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.
ഈജിപ്തിലെ ചരിത്രപരമായ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹജീവികളാണെന്നായിരുന്നു ടെസ്ല സി.ഇ.ഒ ആയ മസ്‌ക് അവകാശപ്പെട്ടത്.
മസ്‌കിന്റെ പരാമര്‍ശത്തിന് പിന്നാലെ ട്വിറ്ററില്‍ ഇദ്ദേഹത്തിനെതിരെ നിരവധി ട്വീറ്റുകള്‍ വന്നു. പിരിമിഡുകള്‍ കാണാന്‍ താങ്കളെ ഈജിപ്തിലേക്ക് ക്ഷണിക്കുന്നുവെന്ന് നിരവധി പേര്‍ പ്രതികരണവുമായി എത്തി.
ഞാന്‍ വളരെയധികം അഭിനന്ദനത്തോടെ നിങ്ങളുടെ വര്‍ക്കുകള്‍ പിന്തുടരുന്നു. പിരമിഡുകള്‍ എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള രചനകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പിരമിഡ് നിര്‍മ്മാതാക്കളുടെ ശവകുടീരങ്ങള്‍ പരിശോധിക്കുന്നതിനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. മിസ്റ്റര്‍ മസ്‌ക്, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഈജ്പ്തിലെ വിദേശകാര്യ സഹകരണ മന്ത്രിയുടെ മറുപടി ട്വീറ്റ്.
വെളുത്ത വംശജര്‍ നിര്‍മ്മിച്ചതല്ല എന്നതുകൊണ്ടുമാത്രം അത് അന്യഗ്ര ജീവികള്‍ നിര്‍മ്മിച്ചതാവില്ല. വര്‍ണവിവേചനത്തിന്റെ വിദ്യാഭ്യാസം താങ്കളെ താറുമാറാക്കി എന്നായിരുന്നു ബെത്ത് എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ മറുപടി.
അതേസമയം ഏറ്റവും പ്രശസ്തമായ ഈജിപ്തിലെ പിരമിഡുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ് എന്നാണ് വിക്കിപീഡിയ പിരിമിഡുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. കല്ലുകളാലോ മണ്‍ക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ടവ ആണ് ഇവയെന്നും പറയുന്നുണ്ട്.
2026 ൽ ആഗോളതലത്തിൽ 6,000 തൊഴിളികളെ വെട്ടിക്കുറയ്ക്കുമെന്ന് ഡച്ച് ബ്രൂവർ Heineken അറിയിച്ചു. അയർലണ്ടിൽ 400-ലധികം ആളുകൾ കമ്പനിയിൽ ജോലിചെയ്യുന്നു.…
Comment Faire Un Paiement De Machine à Sous Belgique Notre casino virtuel le plus visité…
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി…
ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ…
2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം…
പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി.…