റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് ഈ വർഷവും വാർഷിക തീർത്ഥാടനം നടത്തുന്നത് വിലക്കി സൗദി അറേബ്യൻ സർക്കാർ. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.
പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും 60,000 തീർഥാടകരെ മാത്രമേ ഈ വർഷം വാർഷിക തീർത്ഥാടനം നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയ 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ് നടത്താൻ ആഗ്രഹിക്കുന്നവർ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായിരിക്കണം.
നേരത്തെ, സൗദി സർക്കാർ ഹജ്ജിനായി വിദേശികളെ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇക്കാര്യത്തിൽ എസ്ഒപികൾക്ക് അന്തിമരൂപം നൽകാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് താമസിക്കുന്ന ആയിരത്തോളം പേരെ മാത്രമാണ് തീർത്ഥാടനത്തിനായി തിരഞ്ഞെടുത്തത്
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…