തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സാധാരണ ജീവനക്കാരായ നിരവധി താല്‍ക്കാലിക ജോലിക്കാര്‍ ഉണ്ട്. അവരെയല്ലാം സ്ഥിരപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലും പി.എസ്.സി ക്ക് റിപ്പോട്ട് ചെയ്യാത്ത ഒഴിവകളാണ് മിക്കവയും. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇതിനകം 35 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. ഇതുപ്രകാരം 10 വര്‍ഷത്തിലധികമായി ജോലി ചെയ്തു വരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
കൂടുതല്‍ ജോലിക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം അടുത്ത സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ തീരുമനിച്ചേക്കും. ഇപ്പോള്‍ ഒഴിവുകള്‍ ഇല്ലാത്ത സൂപ്പര മ്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനും തീരുമാനത്തില്‍ ഉണ്ട്. കാലിക്കറ്റ് സര്‍വകകലാശാലയ്ക്ക പുറമെ കേരള സര്‍വ്വകലാശാലയിലും ഇത്തരത്തിലുള്ള നിയമനങ്ങള്‍ സന്‍ഡിക്കേറ്റിന് സമര്‍പ്പിക്കാനിരിക്കുകയാണ്.
ഇതുകൂടാതെ കേരള സര്‍വകലാശാലയും സംസ്‌കൃത സര്‍വകലാശാലയും, കൊച്ചി സര്‍വകലാശലയും, കാര്‍ഷിക സര്‍വകലാശാലയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമ പോരാളിയുമായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത്…
നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ…
കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക…
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും…
ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.…
ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക…