ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍ വന്നപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നീ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ ഒരു ബുദ്ധിമുട്ടുമില്ലാതെ തകര്‍ത്തു. ആകെയുള്ള 4,051 സീറ്റുകളില 1836 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും 1,718 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂ.
എന്നാല്‍ ഇത്തവണ സ്വതന്ത്രര്‍ നില മെച്ചപ്പെടുത്തി. തദ്ദേശീയ തിരഞ്ഞെടുപ്പുകളാവുമ്പോള്‍ അതാതു വാര്‍ഡുകളിലും മറ്റും ജനസമ്മിതിയുള്ളവര്‍ക്ക് പൊതുവെ വോട്ട് ചെയ്ത് ജയിപ്പിക്കാറുണ്ട്. അത്തരത്തില്‍ സതന്ത്രര്‍ ഇത്തവണ വന്‍മുന്നേറ്റമാണ് ഉണ്ടാക്കിയത്. അവര്‍ 422 സീറ്റുകള്‍ നേടിയെടുത്തു. ആര്‍.എല്‍.പിക്ക് 56 ഉം, സി.പി.എം 16 സീറ്റുകളും ബി.എസ്.പി മൂന്നു സീറ്റുകള്‍കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
മുന്‍ മുഖമന്ത്രി വിസുന്ധരാ രാജെ എല്ലാ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികളെയും മുക്തകണ്ഠം അഭിനന്ദിച്ചു. ഇത് വീണ്ടും രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയുടെ വിജയമാണ്. കോണ്‍ഗ്രസിന്റെ തെറ്റായ അവകാശവാദങ്ങളെ പൊതുജനങ്ങള്‍ കാറ്റില്‍ പറത്തി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…