ലഖ്‌നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാർജുകൾ 10 മടങ്ങ് വരെ അഡാനി ഗ്രൂപ്പ് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ലോക്ഡൗണ്‍ കാലയളവ് മുതലെടുത്താണ് വര്‍ധനയെന്നാണ് സൂചന.
മുമ്പ് സർക്കാർ നടത്തിയിരുന്ന അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലഖ്‌നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ ഓപ്പറേറ്റിങ് കരാർ 2019 ൽ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പ് നേടി. എയര്‍പോര്‍ട്ട് എറ്റെടുത്തതിന് ശേഷം 2020 അവസാനത്തോടെ ഹാന്‍ഡ്ലിംഗ് എന്ന കമ്പനിയെ വിമാനത്താവള നടത്തിപ്പിനായി അദാനി ഏല്‍പ്പിച്ചിരുന്നു.
എന്നിരുന്നാലും, ചാർജുകൾ വർദ്ധിച്ചിട്ടും സേവന നിലവാരത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ഫ്ലൈറ്റ് ഓപ്പറേറ്റർമാർ പരാതിപ്പെടുന്നു. ചാർജുകളുടെ ഈ വലിയ വർധനയെ ന്യായീകരിക്കുന്നതിന് സേവനങ്ങളിൽ കാര്യമായ പുരോഗതിയില്ല. കൂടാതെ, ലഖ്‌നൗവിലേക്കുള്ള ഈ ബിസിനസ് ജെറ്റ് വിമാനങ്ങളിൽ പലതും മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകളാണ്
അതേസമയം,സംഭവത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…