ലണ്ടന്‍: 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 2035 മുതൽ പുതിയ പെട്രോൾ, ഡീസൽ പവർ കാറുകൾ വിൽക്കുന്നത് നിരോധിക്കാൻ ബ്രിട്ടൻ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് 2030 ലേക്ക് കൊണ്ടുവരികയായിരുന്നു.
ഇലക്ട്രിക്, ഫോസിൽ ഇന്ധന പ്രൊപ്പൽഷൻ മിശ്രിതം ഉപയോഗിക്കുന്ന ചില ഹൈബ്രിഡ് കാറുകൾക്ക് പുതിയ പദ്ധതി ബാധകമല്ലെന്നും 2035 വരെ അത് വിൽക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്ത് ഈ ഒരു പദ്ധതിയിലൂടെ കാലാവസ്ഥ വ്യതിയാന പ്രശന്ങ്ങളെ എതിർക്കാൻ കഴിയുമെന്നും ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് വിപുലീകരിക്കാനാവും എന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിക്കുന്നത് ബ്രിട്ടന്റെ ഓട്ടോമോട്ടീവ് വിപണിയിൽ വലിയ മാറ്റമുണ്ടാക്കും.
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…