ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണയേക്കാള്‍ അപകടം പിടിച്ചതാണ് ബി.ജെ.പിയെന്ന് തൃണമൂര്‍ കോണ്‍ഗ്രസ് എം.പി. നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ തമ്മില്‍ പരസ്പരം തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി ഇന്ത്യയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് നുസ്രത്ത് ജഹാന്റെ ആരോപണം. ബാഷിര്‍ഹത് മണ്ഡലത്തില്‍ നന്ന ഒരുരക്തദാന ചടങ്ങില്‍ സംസാരിക്കവേയാണ് നുസ്രത്ത് ജഹാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
‘കൊറോണയെക്കാള്‍ എന്താണ് അപകടകാരിയെന്ന് നിങ്ങള്‍ക്ക് അറിയാമോ, അത് ബി.ജെ.പിയാണ്. എന്താണെന്നാല്‍ അവര്‍ക്ക് മനുഷ്യത്വം എന്താണെന്ന് അറിയില്ലെ്‌നനു മാത്രമല്ല കഠിനാധ്വാനത്തിന്റെ മൂല്യവും അവര്‍ക്കറിയില്ല. എന്നാല്‍ നുസ്രത്ത് ഈ പരാമര്‍ശം ഉന്നയിച്ചപ്പോള്‍ അതിന് മറുപടിയായി ബി.ജെ.പി രംഗത്ത് എത്തി. എന്നാല്‍ അവര്‍ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബി.ജെ.പിയുടെ സമൂഹമാധ്യമ തലവനും ബംഗാള്‍ തിരഞ്ഞെടുപ്പ് കോ-കണ്‍വീനറുമായ അമിത് മാളവ്യ പ്രസ്താവിച്ചു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…