പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് നല്‍കാമെന്നാണ് തീരുമാനം. നിയന്ത്രണവിധേയമായിട്ടായിരിക്കും എങ്കിലും ദര്‍ശനം അനുവദിക്കുന്നത്. മുന്‍പ് തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്ന സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്ന് മുന്‍പേ തന്നെ തിരുവിതാംകൂര്‍ ദേവസ്വം അഭ്യര്‍ത്ഥിച്ചിരുന്നു.
കണക്കുകള്‍ പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തരെ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ചവരെ അനുവദിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും 2000 പേരെ വരയും അനുവദിക്കും. ഇതായിരുന്നു ഇപ്പോള്‍ തുടര്‍ന്നു പോവുന്ന രീതി. എന്നാല്‍ ഒരു ദിവസം പരമാവധി 10,000 പേരെ വരെ ആവാം എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഡിസംബര്‍ 15 ന് ഇതെക്കുറിച്ച് കൂടുല്‍ വിശദമായി തീരുമാനങ്ങള്‍ എടുത്തേക്കും.
(ഫോട്ടോ: -സി.സുനില്‍കുമാര്‍, മാതൃഭൂമി ന്യൂസ്)
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…