തിരുവനന്തപുരം: വിവിധ ആരാധാനാലയങ്ങളും പള്ളികളും സംബന്ധിച്ച് നടത്താറുള്ള എല്ലാ ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി ജനുവരി അഞ്ചുമുതല്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ആളുടെകളുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം എണ്ണപരിധിയും നിശ്ചയിച്ചട്ടുണ്ട്.
മതപരമായ പരിപാടികള്‍, ഉത്സവങ്ങള്‍, കലാസംസ്‌കാരിക പരിപാടികള്‍ എന്നിവ ഇന്‍ഡോര്‍ ആണെങ്കില്‍ പരമാവധി നൂറുപേരും എന്നാല്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പരമാവധി ഇരുന്നൂറുപേരുമാണ് അനുവദിക്കുന്നത്. പത്തു മാസത്തിലേറെയായി കലാപരിപാടികള്‍ ഒന്നും തന്നെ നടക്കാത്തതിനാല്‍ ഉത്സവ-അമ്പല-വാദ്യ-കലാകാരന്മാര്‍ എല്ലാവരും കടുത്ത സാമ്പത്തിക പരാധീനതകളിലാണ് കഴിഞ്ഞു കൂടുന്നത്.
സംസ്‌കാരിക പരിപാടികള്‍, കൂട്ടായ്്മ എന്നിവ നടക്കുമ്പോള്‍ അവയെല്ലാം കോവിഡ് മാനഡണ്ഡങ്ങള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കാന്‍ പ്രത്യേകം പോലീസിനെയുമ മജിസ്‌ട്രേറ്റുമാരെയും സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. കര്‍ശനമായ ഈ നിയമം ലംഘിച്ചാല്‍ പാന്‍ഡമിക് ആക്ട് പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഹാളുകള്‍, വിവിധ സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രണത്തോടെ അനുമതി വാങ്ങിച്ച് നടത്താവുന്നതാണ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…