2018 ൽ ആറുമാസത്തിലേറെക്കാലം സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു. പട്ന സിവിൽ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അവധേഷ് കുമാറാണ് പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (31) വധശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്, കൂടാതെ ഗുമസ്തനും കൂട്ടാളിയുമായ അഭിഷേക് കുമാറിന് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു. ഇരുവരെയും ശനിയാഴ്ചയാണ് കോടതി ശിക്ഷിച്ചത്.
2018 നവംബറിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കാണിച്ചു. അപ്പോഴാണ് കുട്ടി ഗർഭിണി ആണെന്ന് വീട്ടുകാർ അറിയുന്നത്. തുടർന്ന് അമ്മയുടെ പരാതിയിൽ, ഇന്ത്യൻ പീനൽ കോഡ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ്എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
താമസിയാതെ, പ്രിൻസിപ്പലിനെയും ഗുമസ്തനെയും ഫുൾവാരിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്ര പ്രസാദ് പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി, അരവിന്ദ് ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…