ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ചുമാർ – ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്. പിടിയിലാകുമ്പോൾ സൈനികന്റെ കൈവശം സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതിർത്തിയിലെ സംഘർഷത്തിനിടയിൽ ഇരു സൈന്യങ്ങളും 50,000 സൈനികരെ വീതം വിന്യസിച്ചിരിന്നു.
കാണാതായ സൈനികൻ എവിടെയാണെന്ന് പിഎൽഎയിൽ നിന്ന് അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലും പരിശോധനയും കഴിഞ്ഞു രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ ചൈനീസ് സൈനികനെ മോചിപ്പിച്ചത്.
അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ…
റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage -…
ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) വികസിപ്പിക്കുന്ന ഭവനപദ്ധതികളിൽ കൂടുതൽ വീടുകൾ സ്വകാര്യ വിപണിയിൽ വിപണി വിലയ്ക്ക് വിൽക്കാൻ സർക്കാർ നിയമഭേദഗതി…
അയർലണ്ടിലെ സംഗീതാസ്വാദകർക്ക് ആവേശമായി പ്രശസ്ത പിന്നണി ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും സംഘവും സ്ലൈഗോയിലെത്തുന്നു.സ്ലൈഗോയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു…
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന്…
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ…